
അമ്മുക്കുട്ടി മിടുക്കിയായ ഒരു സുന്ദരികുട്ടിയാണ്. അപ്പനും അമ്മയും ചേട്ടനും അടങ്ങുന്ന ഒരു കൊച്ചു സന്തുഷ്ടകുടുംബം… വളരെ സന്തോഷത്തോടും സമാധാനത്തോടും അവർ ജീവിച്ചുപോന്നു…
അമ്മുക്കുട്ടി മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അമ്മയ്ക്ക് ഒരു വയ്യാക ഉണ്ടായി. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് അത് കാൻസർ രോഗം ആണെന്ന് മനസിലായത്.
എന്തുകൊണ്ടോ അമ്മുകുട്ടിയുടെ അപ്പനും അമ്മയും ഒരു തീരുമാനം എടുത്തിട്ട്, അമ്മുകുട്ടിയെ കുറച്ചകലെയുള്ള അമ്മാമ്മയുടെ വീട്ടിൽ കൊടുപോയി നിറുത്തി. അവിടെ അമ്മാമ്മയും ഒറ്റക്കാണ്, ശാരീരിക ബുദ്ധിമുട്ടുകൾ ഒക്കെ അമ്മാമ്മയ്ക്കും ഉണ്ട്.
അമ്മാമ്മയുടെ വീടിന് തൊട്ടടുത്താണ് പള്ളിയിലെ ഗായകസംഘത്തിലെ പാട്ടുകാരനായ സൺഡേ സ്കൂൾ അദ്ധ്യാപകൻ താമസിക്കുന്നത്. അദ്ദേഹം ആ നാട്ടിൽ അറിയപ്പെടുന്ന നല്ലൊരു അദ്ധ്യാപകനും മാന്യനായ വ്യക്തിയുമാണ്. മാത്രമല്ല അമ്മാമ്മയുടെ അത്യാവശ്യകാര്യങ്ങളിൽ എല്ലാം സഹായിക്കുന്നതും അദ്ദേഹമായിരുന്നു.
അമ്മുക്കുട്ടി സ്കൂളിൽ നിന്നും എത്തിയാൽ അമ്മാമ്മയുടെ നല്ല ഭംഗിയുള്ള ഗ്രാമത്തിലെ പുഴകളും നെൽപ്പാടങ്ങളും കൃഷിപുരയിടങ്ങളും ഒക്കെ ആസ്വദിച്ചിരുന്നു. മാത്രവുമല്ല പുരയിടത്തെ പേരമരത്തിലും മാവിലും ഒക്കെ കയറി കുസുറുതി കാട്ടി അവൾ പാറിപ്പറന്നു നടക്കുമായിരുന്നു.
മറ്റൊന്നും തിരിച്ചറിയാനുള്ള പ്രായമാകാത്തതിനാൽ മാഷിൻറെ സ്നേഹപ്രകടങ്ങൾ മറ്റൊരു അർത്ഥത്തിൽ മനസിലാക്കിയില്ല. കെട്ടിപിടിച്ച് ഉമ്മകൊടുക്കാനും ശരീരത്തിലൊക്കെ തലോടാനും മാഷ് മുതിർന്നപ്പോഴും സ്നേഹമല്ലാതെ മറ്റൊന്നും അമ്മുക്കുട്ടിക്ക് തോന്നിയില്ല.
അമ്മുക്കുട്ടി നാലാം ക്ലാസ്സിലേക്ക് എത്തിയപ്പോൾ അമ്മുകുട്ടിയുടെ കുസുറുതി കുറയ്ക്കാനും കണക്കിൽ മോശമായതിനാൽ കണക്കുപഠിക്കാനുമായി അയൽവീട്ടിലെ സൺഡേസ്‌ക്കൂൾ മാഷിൻറെ വീട്ടിൽ കൊണ്ടാക്കി…
അമ്മുക്കുട്ടിക്കും മാഷിനെ ഒത്തിരി ഇഷ്ടമായിരുന്നു. കാരണം നന്നായി പള്ളിയിൽ പാടുമ്പോഴും സൺഡേസ്‌ക്കൂളിൽ കഥകൾ പറഞ്ഞുകൊടുക്കുമ്പോഴും ഒരു പ്രത്യേക ബഹുമാനവും ഇഷ്ടവും തോന്നിയിരുന്നു.
അതിനാൽ കണക്ക് പഠിക്കാൻ പോകാനായി അമ്മുക്കുട്ടിയും എതിർപ്പൊന്നും പ്രകടിപ്പിച്ചില്ല…
കണക്കിലെ ചോദ്യങ്ങൾ നന്നായി ഉത്തരം എഴുതുമ്പോൾ കൊഞ്ചിക്കാനും മടിയിലിരുത്താനും ഉമ്മകൊടുക്കാനും ഒന്നും മാഷ് മടിച്ചില്ല. അമ്മുക്കുട്ടിക്കും മാഷിന്റെ സ്നേഹത്തിൽ സന്തോഷമായിരുന്നു.
മറ്റൊന്നും തിരിച്ചറിയാനുള്ള പ്രായമാകാത്തതിനാൽ മാഷിൻറെ സ്നേഹപ്രകടങ്ങൾ മറ്റൊരു അർത്ഥത്തിൽ മനസിലാക്കിയില്ല. കെട്ടിപിടിച്ച് ഉമ്മകൊടുക്കാനും ശരീരത്തിലൊക്കെ തലോടാനും മാഷ് മുതിർന്നപ്പോഴും സ്നേഹമല്ലാതെ മറ്റൊന്നും അമ്മുക്കുട്ടിക്ക് തോന്നിയില്ല.

ദിവസങ്ങൾ കഴിഞ്ഞപ്പോൾ മാഷ് കണക്കുമാത്രമല്ല ശരീരശാസ്ത്രവും മെല്ലെ പഠിപ്പിക്കാനായി തുടങ്ങി. ശരീരശാസ്ത്രത്തിലെ പ്രാക്ടിക്കൽ സെഷൻ ആയി കാര്യങ്ങൾ മാഷ് ബുദ്ധിയും യുക്തിയും ചേർത്ത് അവതരിപ്പിച്ചതിനാൽ ആദ്യമൊന്നും അമ്മുക്കുട്ടിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.
സ്ത്രീകളുടെ ലൈംഗീക അവയവങ്ങൾ ഏതൊക്കെ എന്ന് മാഷ് തൊട്ടുകാണിച്ചു പഠിപ്പിച്ചു. പുരുഷന്മാരുടെ ലൈംഗീക അവയവങ്ങൾ ഏതൊക്കെ എന്ന് സ്വയം കാണിച്ചുകൊടുത്തു. എങ്ങനെയാണ് ലൈംഗീക അവയവങ്ങൾ പ്രവർത്തിക്കുന്നത് എന്നും പ്രവർത്തിപ്പിക്കേണ്ടത് എന്നും മാഷ് കാണിച്ചു വിശദമായിത്തന്നെ പഠിപ്പിച്ചു. ഒട്ടും സംശയം ഉണ്ടാകാത്തരീതിയിൽ എന്നും പ്രാക്ടിക്കൽ സെഷൻ കൊടുക്കാൻ മാഷ് മറന്നില്ല.
വളരെ ബുദ്ധിപൂർവ്വവും നയത്തിലും മാഷിൻറെ ശാരീരിക ആവശ്യങ്ങൾ അമ്മുകുട്ടിയിലൂടെ അയാൾ അങ്ങനെ നടത്തിയെടുത്തു. നീണ്ട ഏഴുവർഷങ്ങൾ അമ്മുകുട്ടിയെ അയാൾ അങ്ങനെ ശാരീരികമായി ഉപയോഗിച്ചു.
വളരെ ബുദ്ധിപൂർവ്വവും സ്നേഹത്തിലും നയത്തിലും കാര്യങ്ങൾ കൊണ്ടുപോയാൽ മറ്റാരും ഈ കാര്യം അറിഞ്ഞിരുന്നില്ല.
അമ്മുക്കുട്ടി പത്താം ക്ലാസ് കഴിഞ്ഞപ്പോഴാണ് അമ്മ മരണപ്പെടുന്നത്. മരണത്തിനു ശേഷം മുന്നോട്ടുള്ള പഠനത്തിനും വീട്ടിലെ കാര്യങ്ങൾക്കുമായി അമ്മുകുട്ടിയെ അപ്പൻ വീട്ടിലേക്ക് കൊണ്ടുപോയി. സന്തോഷത്തോടെ അമ്മുക്കുട്ടി പോയി എങ്കിലും ദിവസങ്ങൾ കഴിഞ്ഞപ്പോൾ നിരന്തരം ലഭിച്ചുകൊണ്ടിരുന്ന മാഷിൻറെ ശാരീരിക പരിലാളനം ലഭിക്കാതെ വന്നപ്പോൾ അമ്മുക്കുട്ടി അസ്വസ്ഥമാകാൻ തുടങ്ങി.
മെല്ലെ മെല്ലെ അമ്മുകുട്ടിയുടെ സ്വഭാവത്തിൽ മാറ്റം ഉണ്ടാകാൻ തുടങ്ങി. കാര്യമില്ലാതെ തന്നെ ദേഷ്യപെടുക, മണിക്കൂറുകൾ ഒറ്റക്കുപോയി ഇരിക്കുക, ഹോംവർക്ക് ചെയ്യാതിരിക്കുക, പഠിക്കാതിരിക്കുക മാത്രമല്ല ഭക്ഷണം പോലും നേരെ കഴിക്കാതെ ആയി.
നിയന്ത്രണാതീതമായി കാര്യങ്ങൾ മാറിയപ്പോൾ ഡോക്ടറുടെ സഹായം തേടേണ്ടതായി വന്നു. എന്നാൽ അതിൽ ഒന്നും അമ്മുകുട്ടിയുടെ പ്രകൃതം നേരെ ആയില്ല. ഒടുവിൽ പലപല കൗൺസലിംഗ് ചെയ്യുന്ന സ്ഥലങ്ങൾ കൊണ്ടുപോയി മാറ്റം ഒന്നും വന്നില്ല.
ചിത്രശലഭംപോലെ പാറിപ്പറന്നു നടന്ന അമ്മുക്കുട്ടി, ദിവസങ്ങൾ കഴിയുംതോറും ശാരീരികമായും മാനസികമായും തളർന്നുകൊണ്ടേയിരുന്നു…
ഇതിൽ ആർക്കാണ് തെറ്റ് പറ്റിയത്? അമ്മുകുട്ടിക്കോ അതോ മാഷിനോ?
അവർ രണ്ടുപേരുമല്ല ഇതിന് ഉത്തരവാദി, അമ്മുകുട്ടിയുടെ മാതാപിതാക്കൾ തന്നെയാണ്!
മാതാപിതാക്കൾ മക്കളോട് തുറന്ന് സംസാരിക്കാനും അവരുടെ സാഹചര്യങ്ങൾ വിലയിരുത്താനും വ്യക്തികളെ മനസിലാക്കാനും പരിശ്രമിക്കാത്തതിലുള്ള വീഴ്ച തന്നെയാണ് കുഞ്ഞുങ്ങളുടെ ഇത്തരത്തിലുളള വൈകല്യങ്ങൾക്ക് കാരണം!